രാവിലെ 7.5ന് കന്യാകുമാരി പസ്സെഞ്ചരില്‍ ശുചീന്ദ്രം ഇറങ്ങി ഗൂഗിള്‍ മാപ് മാത്രം സഹായി ആയി .അല്പം വഴി തെറ്റി ചോദിച്ചു ചോദിച്ചു പോകാതെ മാപ് നോക്കി നടന്നു. കോലം വരച്ച മുറ്റങ്ങലുള്ള കലപില കൂട്ടുന്ന തമിഴന്റെ തെരുവിലൂടെ വഴിതെറ്റി ഒരു കിലോമീറ്ററോളം
...............5രൂപയ്ക്ക് മീന്‍ വാങ്ങുന്നത് കണ്ടപ്പോള്‍ 50രൂപ കണ്ടാലും മുഖം തെളിയാത്ത നാസറിനെ ഓര്‍ത്തുപോയി
...............5രൂപയ്ക്ക് മീന്‍ വാങ്ങുന്നത് കണ്ടപ്പോള്‍ 50രൂപ കണ്ടാലും മുഖം തെളിയാത്ത നാസറിനെ ഓര്‍ത്തുപോയി
മനോഹരമായ ക്ഷേത്രം സ്ഥാണുമലയ പെരുമാള്‍ക്ഷേത്രം എന്നാണു ശുചീന്ദ്രം ക്ഷേത്രം അറിയപ്പെടുന്നത് കൊത്തുപണികളാല്‍ ആകൃഷ്ടമായ 134അടി ഉയരമുള്ള ഗോപുരം, ചുവര്‍ചിത്രങ്ങള്‍ ,18അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ , കൂറ്റന്‍ വാതില്‍ ...............
ശുചീന്ദ്രത്തു നിന്നും കന്യാകുമാരിക്ക് ബസ്സുകയറി. തമിഴ് വായിക്കാന്‍ പഠിക്കണം എന്ന് ഓരോ തമിഴ്നാട് യാത്രയിലും മനസ്സില്‍ കരുതും ബസ്സിന്റെ ബോര്‍ഡു വായിക്കാന്‍ തമിഴനെ ആശ്രയിക്കണ്ടല്ലോ ...........
3മണിക്കൂര്‍ വരി നിന്ന് വിവേകാനന്ദ പാറയിലേക്ക് ബോട്ട് കയറി സീസണായാതിനാലത്രേ ഇത്ര തിരക്ക്. തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയും, വിവേകാനന്ദ ഹാളും, പാറയും, വിവിധ ഭാഷയും വേഷവുമുള്ള ജനസാഗരവും .............
5മണി മുതല്‍ അസ്തമയം വരെ വ്യൂ ടവറില്‍ കന്യാകുമാരിയിലെ ഈ കാഴ്ച ഒരിക്കലും നഷ്ടപ്പെടുത്തരുത് ..അസ്തമയത്തിനേക്കാള്‍ ഉദയമാണ് കന്യാകുമാരിയില്‍ കാണേണ്ടത് എന്ന് മനസ്സിലായത് ഇവിടെ എത്തിയപ്പോഴാണ് ...................
പാര്‍ക്കിലും കയറി തുടര്‍ന്നു റെയില്‍വേ സ്റ്റെഷനിലെക്ക് വഴിയരികില്‍ കണ്ട തട്ടുകടയിലെ "ചിക്കന്‍ കൊത്ത് " (പൊരിച്ച ചിക്കനും മുട്ടയും പൊറോട്ട കഷ്ണങ്ങളും ചേര്‍ത്തത് ) കടയിലെ വൃത്തി! കണ്ടപ്പോള്‍ ഭാര്യ കഴിക്കാന്‍ സമ്മതിച്ചില്ല .അവള്‍ കൈ പിടിച്ചു വലിച്ചപ്പോള്‍ സീനുണ്ടാക്കെണ്ടാന്നു കരുതി.................
9മണിക്ക് നാഗര്‍കോവിലില്‍ എത്തി 11.30നു എത്തിയ ഏറനാട് എക്സ്പ്രസ് 2മണിക്കാണ് പുറപ്പെട്ടത് ഉച്ചയ്ക്ക് കോഴിക്കോട്ടെത്തുന്നത് വരെ ഉറക്കം ......വഴി ചോദിക്കാതെ ഓട്ടോ യില്‍ കയറാതെ ചുരുങ്ങിയ ചിലവിലൊരു യാത്ര പോക്കറ്റ് കാലിയക്കാതെ അവളെ സമാധാനിപ്പിക്കനുമായി (പറ്റിക്കാനും)...............
ശുചീന്ദ്രത്തു നിന്നും കന്യാകുമാരിക്ക് ബസ്സുകയറി. തമിഴ് വായിക്കാന്‍ പഠിക്കണം എന്ന് ഓരോ തമിഴ്നാട് യാത്രയിലും മനസ്സില്‍ കരുതും ബസ്സിന്റെ ബോര്‍ഡു വായിക്കാന്‍ തമിഴനെ ആശ്രയിക്കണ്ടല്ലോ ...........
3മണിക്കൂര്‍ വരി നിന്ന് വിവേകാനന്ദ പാറയിലേക്ക് ബോട്ട് കയറി സീസണായാതിനാലത്രേ ഇത്ര തിരക്ക്. തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമയും, വിവേകാനന്ദ ഹാളും, പാറയും, വിവിധ ഭാഷയും വേഷവുമുള്ള ജനസാഗരവും .............
പാര്‍ക്കിലും കയറി തുടര്‍ന്നു റെയില്‍വേ സ്റ്റെഷനിലെക്ക് വഴിയരികില്‍ കണ്ട തട്ടുകടയിലെ "ചിക്കന്‍ കൊത്ത് " (പൊരിച്ച ചിക്കനും മുട്ടയും പൊറോട്ട കഷ്ണങ്ങളും ചേര്‍ത്തത് ) കടയിലെ വൃത്തി! കണ്ടപ്പോള്‍ ഭാര്യ കഴിക്കാന്‍ സമ്മതിച്ചില്ല .അവള്‍ കൈ പിടിച്ചു വലിച്ചപ്പോള്‍ സീനുണ്ടാക്കെണ്ടാന്നു കരുതി.................
9മണിക്ക് നാഗര്‍കോവിലില്‍ എത്തി 11.30നു എത്തിയ ഏറനാട് എക്സ്പ്രസ് 2മണിക്കാണ് പുറപ്പെട്ടത് ഉച്ചയ്ക്ക് കോഴിക്കോട്ടെത്തുന്നത് വരെ ഉറക്കം ......വഴി ചോദിക്കാതെ ഓട്ടോ യില്‍ കയറാതെ ചുരുങ്ങിയ ചിലവിലൊരു യാത്ര പോക്കറ്റ് കാലിയക്കാതെ അവളെ സമാധാനിപ്പിക്കനുമായി (പറ്റിക്കാനും)...............






അഭിപ്രായത്തിനു നന്ദി..... തുടക്കക്കാരനാണ്....... നന്നാക്കാന്‍ ശ്രമിക്കാം
ReplyDeleteആശംസകള്‍,ഇനിയും എഴുതൂ....
ReplyDeleteസാഗരസംഗമം ഓർമ്മകളിപ്പോഴും.....വീണ്ടും എഴുതൂ...
ReplyDeleteഒരു തിരുവനന്തപുരത്തുകാരൻ..
സസ്നേഹം,
പഥികൻ
അനൂപ്.. തുടക്കമാണെങ്കിലും നന്നായി ആരംഭിച്ചിരിയ്ക്കുന്നു.. ഇനിയും എഴുതുക... കൂടുതൽ വായിച്ച് ശൈലി മനസ്സിലാക്കിയെടുക്കുക... ആശംസകൾ നേരുന്നു സ്നേഹപൂർവ്വം ഷിബു തോവാള.
ReplyDeletefff
ReplyDeleteവളരെ നന്നായിട്ടുണ്ട് ............വാക്കുകള്‍ക്കിടയിലൂടെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു....കൂടുതല്‍ എഴുതുക അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു
ReplyDeleteനിള എ.ഡി
very good
ReplyDeletechadra kiran nagalath
very good super
ReplyDelete